ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ
32 ടീമുകളാണ് മത്സരിച്ചത് 40 കോടി ഡോളർ (2,601 കോടി രൂപ) അണ് ഇത്തവണത്തേ സമ്മാനത്തുക. ചാംപ്യൻമാർക്ക് 3.8 കോടി ഡോളർ (247 കോടി രൂപ) ലഭിക്കും 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിനേക്കാൾ സമ്മാനത്തുകയിൽ 12% വർധന വരുത്തി ബ്രസീലിൽ സമ്മാനത്തുക 35.8 കോടി ഡോളർ (228 കോടി രൂപ) റണ്ണേഴ്സ് അപ് അർജന്റീന 2.5 കോടി ഡോളറും (163 കോടി നേടി
:2022 ലെ ലോകകപ്പിന് ആതിഥേയത്വം
വഹിക്കുന്ന ഖത്തർ റഷ്യൻ ലോകക
പ്പിനു യോഗ്യത നേടിയില്ല.
:നാലു തവണ ചാംപ്യന്മാരും രണ്ടു
തവണ രണ്ടാംസ്ഥാനക്കാരുമായ
ഇറ്റലിയും മൂന്നു തവണ റണ്ണേഴ്സ്
അപ് ആയ നെതർലൻഡ്സും ആണ്
യോഗ്യത നേടാതെ പോയ പ്രമുഖ
ടീമുകൾ.
:യുറോപ്പിൽ ഗ്രൂപ്പ് "സി'യിൽ മത്സരിച്ച
ജർമനി പത്തു മത്സരങ്ങളും ജയിച്ച്, 2010 ലെ സ്പെയിനിന്റെ റെക്കോർഡ് ആവർത്തിച്ചു
3,30,000 മാതം
ജനസംഖ്യയുള്ള
ഐസ്ലൻഡ് ലോ
കകപ്പ് ഫൈനൽ
റൗണ്ടിൽ കടന്ന്
ഏറ്റവും ചെറിയ
രാജ്യമായി.
:ആതിഥേയരായ റഷ്യ യോഗ്യതാ
റൗണ്ടിൽ പങ്കെടുക്കാതെ ഫൈനൽ
റൗണ്ടിൽ എത്തിയപ്പോൾ യൂറോപ്പിൽ
യോഗ്യതാ റൗണ്ട് കടന്നെത്തിയ ആദ്യ
രാജ്യം ബെൽജിയം ആണ്.
:ഏഷ്യയിൽനിന്ന് ഇറാനും കോൺ
കാകാഫിൽനിന്നു മെക്സിക്കോയും
ലാറ്റിനമേരിക്കയിൽനിന്നു ബ്രസീലും
ആഫിക്കയിൽനിന്നു നൈജീരിയയും
ആദ്യം യോഗ്യത നേടിയ രാജ്യങ്ങളാ
:പാനമ ആദ്യമായി യോഗ്യത കൈവ
രിച്ചപ്പോൾ അമേരിക്ക 1986 നുശേഷം
ആദ്യമായി യോഗ്യത നേടാതെ
പോയി.
:2026 മുതൽ ലോകകപ്പിൽ ഫൈനൽ
റൗണ്ടിൽ 48 ടീമുകളായിരിക്കും മത്സ്
രിക്കുക. ഫിഫ പ്രസിഡന്റ് ജിയാനി
ഇൻഫാന്റിനോയുടെ ഈ നിർദേശം
സൂറിച്ചിൽ ചേർന്ന ഫിഫ കൗൺസിൽ
ക്കാന താ ഗികരിക്കുക കൂട
യായിരുന്നു. ഇതോടെ ഗ്രൂപ്പുകളുടെ
എണം 16 ആകും
:ഒരു ഗ്രൂപ്പിൽ മൂന്നു ടീം. എല്ലാ ഗ്രൂപ്പിൽ
നീന്നാ ര ട കൾ വീതം അടുത
റൗണ്ടിൽ എത്തും പിന്നെ നോക്കൗട്ട്
മരങ്ങാ
:32 ദിവസങ്ങളിലായി 80 മത്സരങ്ങൾ
ആണ് ഫിഫ ക്രമീകരിക്കുക ഇപ്പോൾ 64 മത്സരങ്ങളാണുള്ളത് പക്ഷേ
ഇപ്പോഴും 32 ദിവസമാണ് ലോകകപ്പ്:
:ടീമുകളുടെ എണ്ണം 48 ആകുന്നതോടെ വരുമാനത്തിൽ വൻ വർധനയാണ്ഫിഫ പ്രതീക്ഷിക്കുന്നത്
:1998 നുശേഷം ലോകകപ്പ് ഘടനയിൽ
ഫിഫ മാറ്റം വരുത്തുന്നത് ആദ്യമാണ്.
: 1930 ൽ യുറഗ്വായിൽ നടന്ന പ്രഥമ
ലോകകപ്പിൽ 13 ടീമുകളാണു
മത്സരിച്ചത് ഒരു ഗ്രൂപ്പിൽ നാലു ടീം,
മറ്റു മൂന്നു ഗ്രൂപ്പുകളിൽ മൂന്നു വീതം
കടന്നു.
ടീം. ആദ്യ സ്ഥാനക്കാർ സെമിയിൽ
അടിസ്ഥാനത്തിൽ കളിച്ചു. 1950 ൽ 15
1934 ൽ 16 ടീമുകൾ നോക്കൗട്ട്
ടീമുകൾ നാലു ഗ്രൂപ്പുകളിൽ (ഒരു ഗു
പ്പിൽ മാത്രം മൂന്നു ടി.) മത്സരിച്ചു. ഗ്രൂപ്പ്
ജതാക്കൾ സെമിയിൽ. പിന്ന 1978
വരെ 16 ടീമുകൾ ഫൈനൽ റൗണ്ടിൽ
ഏറ്റുമുട്ടി. 1982 ൽ സ്പെയിൻ ലോക
കപ്പിൽ ടീമുകളുടെ എണ്ണം 24 ആയി.
നാലു ടീമുകളുടെ ആറു ഗ്രൂപ്പ് പിന്നെ
മൂന്നു ടീമുകളുടെ നാലു ഗ്രൂപ്പ് ഇതിലെ
ജേതാക്കൾ സെമിയിൽ കളിച്ചു. 1986 ലും
24 ടീമുകൾ ആണു മത്സരിച്ചത്. ആറു
ഗ്രൂപ്പുകൾ ഇതിലെ ആദ്യ രണ്ടു സ്ഥാന
ക്കാരും മൂന്നാം സ്ഥാനക്കാരായ മികച്ച
നാലു ടീമുകളും പിക്വാർട്ടറിൽ. 1998
ൽ ഫാൻസിൽ ടീമുകളുടെ എണ്ണം 32
ആയി. നാലു ടീമുകളുടെ എട്ടു ഗ്രൂപ്പ്
ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ട്
റൗണ്ടിൽ കടക്കുന്നു. ഇതിനുശേഷം
ഫിഫ നടത്തുന്ന ആദ്യ പരീക്ഷണം വിജ
യിക്കുമെന്നാണു പ്രതീക്ഷ. എന്തായാലും
ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ
കൂടുതൽ പ്രാതിനിധ്യം കൈ വരുന്നതോടെ ഈ വൻകരകളിൽ ഫുട്ബോൾ കളി കൂടുതൽ ആവേശകരമാകും. കളിക്കാർക്കു കൂടുതൽ സാധ്യതകളും ഉരുത്തിരിയും
:2022 ലെ ലോകകപ്പിന് ആതിഥേയത്വം
വഹിക്കുന്ന ഖത്തർ റഷ്യൻ ലോകക
പ്പിനു യോഗ്യത നേടിയില്ല.
:നാലു തവണ ചാംപ്യന്മാരും രണ്ടു
തവണ രണ്ടാംസ്ഥാനക്കാരുമായ
ഇറ്റലിയും മൂന്നു തവണ റണ്ണേഴ്സ്
അപ് ആയ നെതർലൻഡ്സും ആണ്
യോഗ്യത നേടാതെ പോയ പ്രമുഖ
ടീമുകൾ.
:യുറോപ്പിൽ ഗ്രൂപ്പ് "സി'യിൽ മത്സരിച്ച
ജർമനി പത്തു മത്സരങ്ങളും ജയിച്ച്, 2010 ലെ സ്പെയിനിന്റെ റെക്കോർഡ് ആവർത്തിച്ചു
3,30,000 മാതം
ജനസംഖ്യയുള്ള
ഐസ്ലൻഡ് ലോ
കകപ്പ് ഫൈനൽ
റൗണ്ടിൽ കടന്ന്
ഏറ്റവും ചെറിയ
രാജ്യമായി.
:ആതിഥേയരായ റഷ്യ യോഗ്യതാ
റൗണ്ടിൽ പങ്കെടുക്കാതെ ഫൈനൽ
റൗണ്ടിൽ എത്തിയപ്പോൾ യൂറോപ്പിൽ
യോഗ്യതാ റൗണ്ട് കടന്നെത്തിയ ആദ്യ
രാജ്യം ബെൽജിയം ആണ്.
:ഏഷ്യയിൽനിന്ന് ഇറാനും കോൺ
കാകാഫിൽനിന്നു മെക്സിക്കോയും
ലാറ്റിനമേരിക്കയിൽനിന്നു ബ്രസീലും
ആഫിക്കയിൽനിന്നു നൈജീരിയയും
ആദ്യം യോഗ്യത നേടിയ രാജ്യങ്ങളാ
:പാനമ ആദ്യമായി യോഗ്യത കൈവ
രിച്ചപ്പോൾ അമേരിക്ക 1986 നുശേഷം
ആദ്യമായി യോഗ്യത നേടാതെ
പോയി.
:2026 മുതൽ ലോകകപ്പിൽ ഫൈനൽ
റൗണ്ടിൽ 48 ടീമുകളായിരിക്കും മത്സ്
രിക്കുക. ഫിഫ പ്രസിഡന്റ് ജിയാനി
ഇൻഫാന്റിനോയുടെ ഈ നിർദേശം
സൂറിച്ചിൽ ചേർന്ന ഫിഫ കൗൺസിൽ
ക്കാന താ ഗികരിക്കുക കൂട
യായിരുന്നു. ഇതോടെ ഗ്രൂപ്പുകളുടെ
എണം 16 ആകും
:ഒരു ഗ്രൂപ്പിൽ മൂന്നു ടീം. എല്ലാ ഗ്രൂപ്പിൽ
നീന്നാ ര ട കൾ വീതം അടുത
റൗണ്ടിൽ എത്തും പിന്നെ നോക്കൗട്ട്
മരങ്ങാ
:32 ദിവസങ്ങളിലായി 80 മത്സരങ്ങൾ
ആണ് ഫിഫ ക്രമീകരിക്കുക ഇപ്പോൾ 64 മത്സരങ്ങളാണുള്ളത് പക്ഷേ
ഇപ്പോഴും 32 ദിവസമാണ് ലോകകപ്പ്:
:ടീമുകളുടെ എണ്ണം 48 ആകുന്നതോടെ വരുമാനത്തിൽ വൻ വർധനയാണ്ഫിഫ പ്രതീക്ഷിക്കുന്നത്
:1998 നുശേഷം ലോകകപ്പ് ഘടനയിൽ
ഫിഫ മാറ്റം വരുത്തുന്നത് ആദ്യമാണ്.
: 1930 ൽ യുറഗ്വായിൽ നടന്ന പ്രഥമ
ലോകകപ്പിൽ 13 ടീമുകളാണു
മത്സരിച്ചത് ഒരു ഗ്രൂപ്പിൽ നാലു ടീം,
മറ്റു മൂന്നു ഗ്രൂപ്പുകളിൽ മൂന്നു വീതം
കടന്നു.
ടീം. ആദ്യ സ്ഥാനക്കാർ സെമിയിൽ
അടിസ്ഥാനത്തിൽ കളിച്ചു. 1950 ൽ 15
1934 ൽ 16 ടീമുകൾ നോക്കൗട്ട്
ടീമുകൾ നാലു ഗ്രൂപ്പുകളിൽ (ഒരു ഗു
പ്പിൽ മാത്രം മൂന്നു ടി.) മത്സരിച്ചു. ഗ്രൂപ്പ്
ജതാക്കൾ സെമിയിൽ. പിന്ന 1978
വരെ 16 ടീമുകൾ ഫൈനൽ റൗണ്ടിൽ
ഏറ്റുമുട്ടി. 1982 ൽ സ്പെയിൻ ലോക
കപ്പിൽ ടീമുകളുടെ എണ്ണം 24 ആയി.
നാലു ടീമുകളുടെ ആറു ഗ്രൂപ്പ് പിന്നെ
മൂന്നു ടീമുകളുടെ നാലു ഗ്രൂപ്പ് ഇതിലെ
ജേതാക്കൾ സെമിയിൽ കളിച്ചു. 1986 ലും
24 ടീമുകൾ ആണു മത്സരിച്ചത്. ആറു
ഗ്രൂപ്പുകൾ ഇതിലെ ആദ്യ രണ്ടു സ്ഥാന
ക്കാരും മൂന്നാം സ്ഥാനക്കാരായ മികച്ച
നാലു ടീമുകളും പിക്വാർട്ടറിൽ. 1998
ൽ ഫാൻസിൽ ടീമുകളുടെ എണ്ണം 32
ആയി. നാലു ടീമുകളുടെ എട്ടു ഗ്രൂപ്പ്
ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ട്
റൗണ്ടിൽ കടക്കുന്നു. ഇതിനുശേഷം
ഫിഫ നടത്തുന്ന ആദ്യ പരീക്ഷണം വിജ
യിക്കുമെന്നാണു പ്രതീക്ഷ. എന്തായാലും
ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ
കൂടുതൽ പ്രാതിനിധ്യം കൈ വരുന്നതോടെ ഈ വൻകരകളിൽ ഫുട്ബോൾ കളി കൂടുതൽ ആവേശകരമാകും. കളിക്കാർക്കു കൂടുതൽ സാധ്യതകളും ഉരുത്തിരിയും

No comments:
Post a Comment